51 : 18 وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.